പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 10 (തുടർച്ച)...
ദ്രോണപര്വ്വം - പാര്ട്ട് III (രാത്രി യുദ്ധം -
ദ്രോണ വധം)
ആറ് - സ്വയം അദ്ധ്യയനം ചെയ്യുക. ഇവയില്
ഏതെങ്കിലും അങ്ങയുടെ ഗുരു അനുഷ്ഠിച്ചിട്ടു
ണ്ടോ? അദ്ദേഹം അദ്ധ്യാപനം ചെയ്തു.
പക്ഷെ വേദങ്ങളല്ല. അദ്ധ്യയനം ചെയ്തു -
എന്നാല് അവയിലൊന്നു പോലും വിശുദ്ധ
ഗ്രന്ഥങ്ങളായിരുന്നില്ല. അദ്ദേഹം ഒരു
യാഗം ചെയ്തു, ഒരു യജ്ഞത്തില്
ഭാഗവാക്കകുകയും ചെയ്തു. മഹത്തായ
കുരുക്ഷേത്രമെന്ന യാഗത്തില്, സാരധ്യമെന്ന
യജ്ഞത്തില് അങ്ങയുടെ ഗുരു ഭാഗഭാക്കായി.
നിരപരാധികളായ സൈനികര്്ക്ക്
മേലേ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു
ചുട്ടുകരിച്ചതില് ധര്മ്മമുണ്ടന്നു അങ്ങ്
കരുതുന്നുവോ? ആ അധാര്മ്മിയായ, ക്രൂരനായ
ദ്രോണരെ ഞാന് കൊന്നു !
എന്റെ ജനനം തന്നെ" ദ്രോണ വധം " എന്ന
ലക്ഷ്യം നിറവേറ്റാനാണ്. ഞാന്
എന്റെ ശപഥം നിറവേറ്റിയതില് കൃതാര്ത്ഥനാണ്.
അങ്ങയുടെ പുത്രന്റെ ദാരുണമായ അന്ത്യത്തിന്
കരുക്കള് നീക്കിയത്, താങ്കള് പൂവിട്ടു പൂജിക്കുന്ന
ആചാര്യന് തന്നെയാണ്.
എല്ലാവര്ക്കും അതറിയാം, താങ്കരോഴിച്ച്.
ധൃഷ്ടദൃമ്നന് അര്ജ്ജുനോട് ചേർന്ന് നിന്ന്
അടക്കിയ ശബ്ദത്തില് ചോദിച്ചു "ഞാനൊന്ന്
ചോദിക്കട്ടെ, അങ്ങ് ജയദ്രഥനെ കൊന്നത്
ന്യായമായ രീതിയിലായിരുന്നോ?
അങ്ങയുടെ പുത്ര ശോകം അങ്ങയെ കൊണ്ടതു
ചെയ്യിച്ചു. ഞങ്ങളാരും അതില്
അങ്ങയെ കുറ്റപ്പെടുത്തിയില്ല. മറിച്ച്
ശപഥം നിറവേറ്റാന് കഴിഞ്ഞതില്
താങ്കളെ അഭിനന്ദിക്കുകയാണ് ചെയ്യ്തത്.
എന്നാല് ഞാന് ചെയ്ത ഈ അനുചിത
പ്രവര്ത്തിക്ക് അങ്ങെന്നെ കുറ്റപ്പെടുത്തുന്നു?
താങ്കളുടെ പ്രശംസയില്ലെങ്ക
ിലും എന്റെ പ്രവർത്തിയില് എനിക്കു
ഒട്ടും ഖേദമില്ല". സ്വയം നിയന്ത്രിക്കാന്
ശ്രമിച്ചെങ്കിലും ധൃഷ്ടദൃമ്നനു അതായില്ല.
അദ്ദേഹം തുടർന്നു " ഒരു ക്ഷത്രിയന്
ഗുരുവിനെ കൊല്ലുന്നത് പാപമെന്നു താങ്കള്
അനുശാസിക്കുന്നു. എന്നാല് താങ്കള്
ഗുരുതുല്യനായ
ഭീഷ്മരെ നിരായുധനായി നിന്നപ്പോള്
വധിച്ചില്ലെ ?
അതിന്റെ പിന്നിലെ ന്യായാന്യായങ്ങള
് ഗ്രഹിക്കാന് വേണ്ടും ഞങ്ങളുടെ മനസ്സ്
വളര്ന്നിരുന്നു. ഞങ്ങള് താങ്കളെ കുറ്റ
പെടുത്തിയില്ല.
അങ്ങയുടെ പിതാവിന്റെ മിത്രമായ ഭഗദ
ത്തനെ താങ്കള് വധിച്ചപ്പോള് ഞങ്ങള്
അഭിനന്ദനം കൊണ്ട് മൂടുകയല്ലേ ചെയ്തത് ?
എന്നാല് ഈ അധര്്മ്മിയായ ബ്രാമ്ണനെ ഞാന്
വധിച്ചപ്പോള് താങ്കള്ക്ക് സഹിക്കാന്
ആയില്ല ! എന്റെ പ്രിയ
സോദരി ദ്രൗപതിയെയും അങ്ങയുടെ ജെഷ്ടന്മാരായ
യുധിഷ്ടിരനെയും ഭീമനെയും ഓര്ത് ഞാന്
താങ്കളെ വധിക്കാതെ വിടുന്നു. ധൃഷ്ടദൃമ്നന്
പറഞ്ഞത് തികച്ചും ന്യായോക്തികളാണന
്നറി ഞ്ഞിട്ടും സാത്യകി അര്ജ്ജുനന്റെ പക്ഷം പിടിച്ചു.
" ധൃഷ്ടദൃമ്നാ ! താങ്കള് ചെയ്ത
അധാര്മ്മികവും നിന്ദ്യവുമായ
പ്രവര്ത്തിയെ എന്റെ ഗുരു
ചോദ്യം ചെയ്തപ്പോള്
അങ്ങയുടെ രക്തം തിളച്ചു. മഹാനായ ആ
ഗുരുവിന്റെ ശിരസ്സ് താങ്കള് എത്ര
നിന്ദ്യമായി ഭൂമിയിലെറിഞ്ഞു
അദ്ദേഹത്തെ അവഹേളിച്ചു? ഇതു ശരിയാണെന്നു
എത്ര ന്യായീകരണം നിരത്തി സമര്ത്ഥിച്ചാലു
ം എനിക്ക് എനിക്ക് അംഗീകരിക്കാനാവില്ല.
ഗുരുവിനെ കൊല്ലരുതെന്ന് എന്റെ ഗുരു എത്ര
അലമുറയിട്ടു വിളിച്ചറിയിച്ചു.
ആരും അദ്ദേഹത്തിന്റെ വാക്കുകള്
ചെവിക്കൊണ്ടില്ല. പോട്ടെ, ചെയ്ത
പ്രവര്ത്തിയെ ചോദ്യം ചെയ്തപ്പോള്
കുറ്റബോധം പോലും താങ്കളില് ഉണ്ടായില്ല.
കഷ്ടം ! ധൃഷ്ടദൃമ്നന് പൊട്ടിച്ചിരിച്ചു. "
ബലേ ഭേഷ് ! എന്നെ കുറപ്പെടുത്താന്
വേണ്ടും എന്തു യോഗ്യതയാണ് താങ്കള്ക്ക്
ഉള്ളത്? ഇഹ ലോകവാസം വെടിയാനുറച്ചു യോഗ
നിഷ്ഠയിലിരുന്ന ഭുരിശ്രവസ്സിനെ താങ്കള് എത്ര
ക്രൂരമായി കൊലപ്പെടുത്തി ?
രണ്ടുകാലിലും മുടന്തുള്ളവന്, ഒറ്റ കാലില്
മുടന്തുള്ളവനെ" മുടന്താ" എന്നുവിളിച്ചു
അപഹസിക്കും പോലെ താങ്കളുടെ വാക്കുകള്
ലജ്ജാകരം തന്നെ. അര്ജ്ജുനനോടുള്ള
ബന്ധുത്വം ഒന്നും എനിക്ക് താങ്കളോട് ഇല്ല.
ഞാനിപ്പോള് തന്നെ താങ്കളെ വധിക്കുന്നു
വാളോങ്ങി സാത്യകിയുടെ നേരെ എത്തിയ
ധൃഷ്ടദൃമ്നനെ, ഭീമന് രഥത്തില്
നിന്നും ചാടിയിറങ്ങി അഞ്ചടി പിന്നാക്കം വലിച്ചു.
സഹദേവന്
കൈകൂപ്പി ഇരുവരോടും മാപ്പപേക്ഷിച്ചു.
നിമിഷ പ്രേരണയില് ക്രുദ്ധരായ
ഇരുവരും തങ്ങളുടെ ജാള്യത മറച്ചുകൊണ്ട്
പരസ്പരം പിന്തിരിഞ്ഞു നടന്നു. അശ്വഥാമാവ്
നാരായണാ അസ്ത്രം അഭിമന്ത്രിച്ചു കഴിഞ്ഞു.
അതില് നിന്നു പുറപ്പെടുന്ന അഗ്നി ജ്വാലകള്
ക്ഷണനേരത്തിനുള്ളില് തങ്ങളെ ഭസ്മമാക്കുമെന്ന്
യുധിഷ്ടിരന് അറിഞ്ഞു.
അദ്ദേഹം ധൃഷ്ടദൃമ്നനോടും സാത്യകിയ
Wednesday, 30 October 2013
മഹാഭാരതം ഭാഗം 47
Sunday, 27 October 2013
മഹാഭാരതം ഭാഗം 46
പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 10 (തുടർച്ച)...
ദ്രോണപര്വ്വം - പാര്ട്ട് III (രാത്രി യുദ്ധം -
ദ്രോണ വധം)
ആചാര്യനെ വധിക്കരുതെന്ന് ഞാന്
എത്രവട്ടം നിങ്ങളോട് കേണു പറഞ്ഞു ?
ആരും എന്റെ വാക്കുകള്ക്ക് വില നല്കിയില്ല.
ഇനി വരുന്നത് നമുക്ക് ഒന്നിച്ചു അനുഭവിക്കാം "
ദേഷ്യത്തില് തുടങ്ങിയ
അര്ജ്ജുനന്റെ സംസാരം ദുഖതപ്തമായ
ഇടര്ച്ചയോടെ നിർത്തി. അദ്ദേഹം തല
കുമ്പിട്ടിരുന്നു.
തന്റെ ജ്യേഷ്ഠനെ കുറപ്പെടുത്തും മട്ടിലുള്ള
അര്ജ്ജുനന്റെ സംസാരം ഭീമനു അരോചകമായി. "
അര്ജ്ജുനാ ! അങ്ങ് ജ്യേഷ്ഠനെ കുറപ്പെടുത്തിയത്
ഒട്ടും ശരിയായില്ല. ഈ ഭോഗ
സുഖങ്ങളിലോന്നും താല്പര്യമില്ലാത്ത ശുദ്ധ
ഹൃദയനാണ് നമ്മുടെ ജ്യേഷ്ഠന്. നമുക്ക്
വേണ്ടി മാത്രമാണ് യുദ്ധമെന്ന ആശയത്തോടു
പോലും അദ്ദേഹം പൂർണ്ണമായി യോജിച്ചത്.
ഇനി, ആചാര്യനെക്ക്റിച്ച് അങ്ങ്
ഏറെ പുകഴ്ത്തുന്നത് കേട്ടു, ഒരു പക്ഷെ,
താങ്കളെ അദ്ദേഹം സ്നേഹിച്ചു കാണും.
എന്നാല് എനിക്ക് ആ മനുഷ്യനോട് ഒരു
മതിപ്പുമില്ല. ക്രൂരനായ ഒരു
കശാപ്പുകാരനായിരുന്നു അയാള്.
ദിവ്യാ അസ്ത്രം നിരപരാധികളുടെ മേലെ പ്രയോ
ഇന്നദ്ദേഹം എത്ര മാത്രം നാശം സൃഷ്ടിച്ചു ?
അര്ജ്ജുനാ! എനിക്ക് താങ്കളുടെ ഗുരുഭക്തിയില്
ലജ്ജ തോന്നുന്നു !
നമ്മുടെ സൈന്യത്തിന്റെ രക്ഷക്കു
വേണ്ടി മാത്രമാണ് എന്റെ പ്രിയപ്പെട്ട
ജ്യേഷ്ഠന് ജീവിതത്തില് ആദ്യമായി ഒരു കളവു
പറഞ്ഞത്. അതിനു വേണ്ട ഉചിത
നിര്ദ്ദേശം നല്കിയത് നമ്മുടെ പ്രഭുവായ
കൃഷ്ണനാണ്. എന്റെ ജ്യേഷ്ഠന് ഒരു
ധര്മ്മച്യുതിയും സംഭവിച്ചിട്ടില്ലന്നു
എനിക്കുറപ്പുണ്ട്. " ഏറെ വികാര
വായ്പ്പോടെ ഭീമന് പറഞ്ഞു " അര്ജ്ജുനാ !
താങ്കള് എന്നെകൊണ്ട് പറയിക്കുകയാണ്,
എന്റെ ജ്യേഷ്ഠനെ ആരും കുറപ്പെടുത്തുന്നത്
എനിക്ക് സഹിക്കാനാവില്ല. ഈ
ഭീമന്റെ മനസ്സില് വിരിഞ്ഞു നില്ക്കുന്ന
ഏറ്റവും പ്രഭാപുരമായ നക്ഷത്രമാണ് അദ്ദേഹം.
അങ്ങേപ്പോഴും പറയുമായിരുന്നല്ലോ -
യുദ്ധം വരുമ്പോള് ധൃതരാഷ്ട്ര പുത്രന്മാർ
നമ്മോടു കാണിച്ച
അപരാധങ്ങല്ക്കെല്ലാം പകരം വീട്ടുമെന്ന്!
എന്നിട്ടിപ്പോള് അങ്ങയുടെ ക്രൂരനായ
ആചാര്യനോട് നമ്മുടെ പ്രിയ ജ്യേഷ്ഠന്
നിര്ദ്ദോഷമായ ഒരു പൊളി പറഞ്ഞപ്പോള്
അങ്ങയുടെ രക്തം തിളച്ചു !അതിന്റെ പേരില്
അദ്ദേഹത്തെ കുറപ്പെടുത്തുന്നു. അങ്ങ് കൃഷ്ണ
മൈത്രിക്കുപോലും യോഗ്യനല്ല.
ഞാനും എന്റെ ജ്യേഷ്ഠനും കൃഷ്ണന്റെ വാക്കുകള്
എപ്പോഴും അനുസരിക്കുന്നു.
അദ്ദേഹത്തിന്റെ നിര്ദ്ദേശാനുസരണം മാത്രം പ്ര
ഭീമന് കടുത്ത രോഷത്തോടെ പുറം തിരിഞ്ഞു
നിന്നു. തികട്ടി വന്ന കോപത്തോടെ ഭീമന്
വീണ്ടും അര്ജ്ജുനനു നേരെ തിരഞ്ഞു
"എന്റെ അനിയാ ! ഇന്നലെ യുദ്ധ രംഗത്തു
വെച്ച് രാധേയന് എന്നെ സാപാട്ടു രാമന് !
ഗുസ്തികാരന്, അടുക്കള ജോലികാരന്
എന്നെല്ലാം വിളിച്ചപമാനിച്ചപ്പോള്
എന്തുകൊണ്ട് താങ്കളുടെ രക്തം തിളച്ചിലല ?
പകരം വീട്ടണമെന്നു പോലും തോന്നിയില്ല.
ഭീമന് സ്വന്തം കരുത്തു കൊണ്ട്
എല്ലാം നേടിക്കൊള്ളുമെന്നു താങ്കള് കരുതി."
ഭീമന് പൊടുന്നനെ മൌനിയായി തലകുമ്പിട്ടു.
യുധിഷ്ടിരന് അനിയനോട് അതിരറ്റ
അനുകമ്പയും സ്നേഹവും തോന്നി.
അദ്ദേഹം ഭീമനെ ഗാഡം പുണർന്നു. "
എന്റെ പ്രിയ അനിയാ ! നീ എനിക്ക്
പ്രാണനെക്കാള് പ്രിയനാണ്.
എന്റെ പ്രവര്ത്തി മൂലം എനിക്കുണ്ടായ
ദുഖവും അര്ജുനന്റെ കുറ്റപ്പെടുത്തലും ലഘുകരിക്
നിന്റെ ആശ്വാസ വാക്കുകള്ക്കു കഴിഞ്ഞു.
നീ എന്നും എന്റെ നന്മ
മാത്രമേ കാംക്ഷിച്ചിട്ടുള്ളൂ ഭീമാ.
യുധിഷ്ടിരന്റെ സ്നേഹം പൊട്ടികരച്ചിലായി.
ഭീമനും വികാരം നിയന്ത്രിക്കാന് കഴിഞ്ഞില്ല.
അവർ വീണ്ടും വീണ്ടും അണച്ച് പുല്കി. ഭീമന്
അര്ജ്ജുനന് നേരെ തിരിഞ്ഞു " താങ്കള്ക്ക്
ആശ്വതാമാവ് പ്രിയനായിരിക്കാം.
താങ്കളിവിടെ ഇരുന്നു ആചാര്യപുത്രന്റെ മഹിമ
പാടി പുകഴ്ത്തിക്കോളു. എന്നാല് എനിക്ക്
അയാളുടെ ദിവ്യാ അസ്ത്രത്തെ ഭയമില്ല ഞാന്
ഒറ്റയ്ക്ക് അയാളെ നേരിടും. ഭീമന് തിരിഞ്ഞു
നടന്നു തുടങ്ങി ധൃഷ്ടദൃമ്നന് അര്ജ്ജുനനോട്
ചോദിച്ചു. "താങ്കളുടെ ആചാര്യന് ഒരു
മഹാത്മാവെന്നു താങ്കള് കരുതുന്നു.
ഞങ്ങള്ക്കാര്ക്ക് അങ്ങനെ കരുതാനാവില്ല.
ബ്രാഹ്മണനായ അദ്ദേഹം തന്റെ കുലകർമ്മങ്ങള്
എന്തങ്കിലും ആചരിച്ചിട്ടുണ്ടോ ? ഒരു
ബ്രാഹ്മണന്റെ കുലധർമ്മങ്ങള് എന്തന്നു ഞാന്
താങ്കളോട് വ്യക്തമാക്കാം. ഒന്ന്- യാഗങ്ങള്
ചെയ്യിക്കുക രണ്ട്- സ്വയം യാഗം ചെയ്യുക
മൂന്ന് - ധാരാളം ദാനങ്ങള് കൊടുക്കുക നാല് -
ദാനങ്ങള് സ്വീകരിക്കുക അഞ്ച് -
അദ്ധ്യാപനം—
Saturday, 26 October 2013
മഹാഭാരതം ഭാഗം 45
പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 10 (തുടർച്ച)...
ദ്രോണപര്വ്വം - പാര്ട്ട് III (രാത്രി യുദ്ധം -
ദ്രോണ വധം)
ആചാര്യന് കൊല്ലപ്പെട്ട
സത്യം ദുര്യൊധനില് ഏറെ ദുഃഖം ഉളവാക്കി.
ഏറെ നേരെത്തേക്ക് മിണ്ടാന്
പോലും കഴിയാതെ സ്തബ്ദനായി നിലകൊണ്ടു.
അദ്ദേഹം ഓർത്തു "ആചാര്യന്
തനിക്കുവേണ്ടി ഉര്ദ്ധന്
നിലക്കും വരെ യുദ്ധം ചെയ്യുമെന്നു പ്രതിജ്ഞ
ചെയ്തിരുന്നു. "മഹാരഥനായ
അദ്ദേഹം തന്റെ വാക്ക് പാലിച്ചിരിക്കുന്നു.
എന്നാല് അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്
തനിക്കായില്ല. ഏറെ മാനസിക വേദന താന്
മൂലം അദ്ദേഹം ഏറ്റു വാങ്ങി. ഈ പാപം ഏതു
പുണ്യ നദിയില് സ്നാനം ചെയ്താണ് ഞാന്
എന്നില്നിന്നു ഒഴിവാക്കുക?" ദുഃഖ ഭാരത്താല്
അദ്ദേഹം തല കുമ്പിട്ടിരുന്നു." ജയം എന്ന
മോഹം തന്നെ ദുര്യോധനില് നിന്നു അകന്നു.
ഈ സമയം ദ്രോണ പുത്രന് അശ്വഥാമാവ്
അങ്ങോട്ട് കടന്നുവന്നു. കൗരവ
സൈന്യാധിപരുടെ ദുഃഖ ഹേതു
അറിയാതെ അദ്ദേഹം കുഴങ്ങി.
"എന്താണിങ്ങനെ? നിങ്ങളില് നിന്നു ഒരു
വാക്കുപോലും പുറപ്പെടുന്നില്ല?
രാധേയനെ കണ്ടാല് യുദ്ധത്തില്
തോല്വി സംഭവിച്ച മട്ടുണ്ട്.
അങ്ങനെ ഒരിക്കലും ഉണ്ടാകാന് ഇടയില്ല.
എന്റെ അച്ഛന്റെ കഴിവില് എനിക്ക്
വിശ്വാസമുണ്ട്.
അദ്ദേഹം രാജാവിനുവേണ്ടി ജീവന്
കളഞ്ഞും പോരാടും. എന്താണ് സംഭവിച്ചത്?
നമ്മുടെ പ്രിയപ്പെട്ടവർ
ആരെങ്കിലും മരിച്ചോ ? രാജാവേ !
അങ്ങും അത്യന്തം ദുഖിതനാണല്ലൊ?"ദ
ുര്യോധനന് അശ്വഥാമാവിന്റെ
കൈ പിടിച്ചുകൊണ്ടു
കൃപരെ ദയനീയമായി നോക്കി. "താങ്കള്
ആചാര്യ പുത്ര നോട് വിവരം പറയു! എനിക്കതു
പറയാനുള്ള ശക്തിയില!. കൃപർ
അശ്വഥാമാവിനോടു ദ്രോണർ മരിച്ചവിവരവും,
ധൃഷ്ടദൃമ്നന് അദ്ദേഹത്തോട് കാണിച്ച
അപമാനവും വിവരിച്ചു. കൂട്ടത്തില്
യുധിഷ്ടിരന്റെ പൊളിയും വെളിപെടുത്തി.
അച്ഛന്റെ മരണവാർത്ത ശ്രവിച്ച
അശ്വഥാമാവിനു ദുഃഖം അടക്കാനായില്ല.
ദുഃഖം പാണ്ഡവരോടുള്ള
കോപമായി കത്തിക്കാളി. അദ്ദേഹം പറഞ്ഞു
"യുദ്ധത്തിന്റെ ഗതി പ്രവചനാതീതമാണ്. നേരായ
മാര്ഗ്ഗത്തിലൂടെയാണ് എന്റെ അച്ഛന്
വധിക്കപ്പെട്ടിരുന്നതെങ്കില് അതില്
ദുഖിക്കേണ്ട കാര്യമില്ല. എന്നാല്
എന്റെ അച്ഛന്റെ മരണം നേരായ
മാർഗ്ഗത്തിലല്ല. പോരാട്ടത്തില്
എന്റെ അച്ഛനെ കീഴ്പ്പെടുത്താന
് അവര്ക്കാവില്ല. യുധിഷ്ടിരന്
തന്മയത്വമായി ഒരു കളവു പറഞ്ഞു.
ധർമ്മിഷ്ടരില് ശ്രേഷ്ടനായ അദ്ധേഹത്തിന്റെ
വാക്ക് സത്യമെന്ന് അച്ഛന് വിശ്വസിച്ചു.
ധൃഷ്ടദൃമ്നന്
എന്റെ അച്ഛനെ ക്രൂരമായി അപമാനിച്ചിരിക്ക
ുന്നു. ഞാനിതിനു പകരം വീട്ടുന്നുണ്ട്.
എന്റെ കയ്യില് " നാരായണാ അസ്ത്രം " എന്ന
മഹത്തായ അസ്ത്രമുണ്ട്. ഞാനത്
പാണ്ഡവരുടെ മേല് പ്രയോഗിക്കും.
ദുര്യോധനാ ! അങ്ങ് ലോകനാഥനാകാന്
തയ്യാരെടുത്തോളു ! ഞാന് ഉടന്
തന്നെ ചതിയരായ പാണ്ഡവരെ വധിച്ചു
അങ്ങയുടെ സിംഹാസനം നിലനിർത്തും !
അശ്വഥാമാവിന്റെ വാക്കുകള് സത്യമെന്ന്
വിശ്വസിക്കാം" കൌരവസൈന്യം ദുഃഖം മറന്നു
ഹർഷാരവം മുഴക്കി. അവര്ക്കൊരു പുതുജീവന്
കൈവന്ന പോലയായി. അവർ ആചാര്യ
പുത്രന്റെ കീഴില് അണിനിരന്നു യുദ്ധ
രംഗത്തേക്ക് പുറപ്പെട്ടു. കൗരവ സൈന്യത്തില്
നിന്നുയര്ന്ന ഗര്ജ്ജന സ്വരം യുധിഷ്ടിരന്
ശ്രദ്ധിച്ചു. ആചാര്യ പുത്രന് ദുഃഖം വെടിഞ്ഞു
തങ്ങളോടു പ്രതികാരം ചെയ്യാന്
ഇറങ്ങി പുറപ്പെട്ടിരിക്കുന്നു !
ജ്യേഷ്ഠന്റെ മനോഗതം ശ്രദ്ധിച്ച അര്ജ്ജുനന്
പറഞ്ഞു "ശരിയാണ് ! അശ്വഥാമാവിന്റെ
ശബ്ദം ആണ് മുന്നില് കേലക്കുന്നത്. അങ്ങു
ഏതുവിധത്തിലും വിജയം വരിക്കാനായി ഷന്തവ്യ
ഒരു പൊളി പറഞ്ഞിരിക്കുന്നു.
അങ്ങയുടെ വാക്കുകള് വിശ്വസിച്ചാണ് ഗുരു
ആയുധം തഴെ വെച്ചത്. ധൃഷ്ടദൃമ്നന്റെ
പ്രവർത്തി ഒട്ടും ന്യായീകരിക്കാനാവില്ല.
അദ്ദേഹം ഗുരുവിനെ വളരെ നിന്ദ്യമായി അപമാന
ുന്നു. ജയത്തിനു വേണ്ടി നമ്മള് രക്തദാഹികളായി !
പാവം ! എന്റെ ആചാര്യന് !
അദ്ദേഹം നമ്മളെയെല്ലാം എത്രമാത്രം സ്നേഹി
ു? നേർക്കുനേർ യുദ്ധം ചെയ്യുമ്പോള് പോലും ആ
വാത്സല്യം ഞാന് അനുഭവിച്ചറിഞ്ഞിരുന്നു.
എന്റെ ജ്യെഷ്ടാ ! അങ്ങിന്നു പറഞ്ഞ കളവു
നിസ്സാരമെന്ന് കരുതുന്നു ഉണ്ടോ ?ഈ അധമ
പ്രവര്്ത്തി മൂലം അങ്ങയുടെ യശസ്സിനു
തന്നെ കളങ്കം വന്നില്ലേ ?
ആചാര്യനെ വധിക്കരുതെന്ന് ഞാന്
എത്രവട്ടം നിങ്ങളോട് കേണു പറഞ്ഞു ?
ആരും എന്റെ വാക്കുകള്ക്ക് വില നല്കിയില്ല.
ഇനി വരുന്നത് നമുക്ക് ഒന്നിച്ചു അനുഭവിക്കാം "
ദേഷ്യത്തില് തുടങ്ങിയ
അര്ജ്ജുനന്റെ സംസാരം ദുഖതപ്തമായ
ഇടര്ച്ചയോടെ നിർത്തി. അദ്ദേഹം തല
കുമ്പിട്ടിരുന്നു.
മഹാഭാരതം ഭാഗം 45
പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 10 (തുടർച്ച)...
ദ്രോണപര്വ്വം - പാര്ട്ട് III (രാത്രി യുദ്ധം -
ദ്രോണ വധം)
ആചാര്യന് കൊല്ലപ്പെട്ട
സത്യം ദുര്യൊധനില് ഏറെ ദുഃഖം ഉളവാക്കി.
ഏറെ നേരെത്തേക്ക് മിണ്ടാന്
പോലും കഴിയാതെ സ്തബ്ദനായി നിലകൊണ്ടു.
അദ്ദേഹം ഓർത്തു "ആചാര്യന്
തനിക്കുവേണ്ടി ഉര്ദ്ധന്
നിലക്കും വരെ യുദ്ധം ചെയ്യുമെന്നു പ്രതിജ്ഞ
ചെയ്തിരുന്നു. "മഹാരഥനായ
അദ്ദേഹം തന്റെ വാക്ക് പാലിച്ചിരിക്കുന്നു.
എന്നാല് അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്
തനിക്കായില്ല. ഏറെ മാനസിക വേദന താന്
മൂലം അദ്ദേഹം ഏറ്റു വാങ്ങി. ഈ പാപം ഏതു
പുണ്യ നദിയില് സ്നാനം ചെയ്താണ് ഞാന്
എന്നില്നിന്നു ഒഴിവാക്കുക?" ദുഃഖ ഭാരത്താല്
അദ്ദേഹം തല കുമ്പിട്ടിരുന്നു." ജയം എന്ന
മോഹം തന്നെ ദുര്യോധനില് നിന്നു അകന്നു.
ഈ സമയം ദ്രോണ പുത്രന് അശ്വഥാമാവ്
അങ്ങോട്ട് കടന്നുവന്നു. കൗരവ
സൈന്യാധിപരുടെ ദുഃഖ ഹേതു
അറിയാതെ അദ്ദേഹം കുഴങ്ങി.
"എന്താണിങ്ങനെ? നിങ്ങളില് നിന്നു ഒരു
വാക്കുപോലും പുറപ്പെടുന്നില്ല?
രാധേയനെ കണ്ടാല് യുദ്ധത്തില്
തോല്വി സംഭവിച്ച മട്ടുണ്ട്.
അങ്ങനെ ഒരിക്കലും ഉണ്ടാകാന് ഇടയില്ല.
എന്റെ അച്ഛന്റെ കഴിവില് എനിക്ക്
വിശ്വാസമുണ്ട്.
അദ്ദേഹം രാജാവിനുവേണ്ടി ജീവന്
കളഞ്ഞും പോരാടും. എന്താണ് സംഭവിച്ചത്?
നമ്മുടെ പ്രിയപ്പെട്ടവർ
ആരെങ്കിലും മരിച്ചോ ? രാജാവേ !
അങ്ങും അത്യന്തം ദുഖിതനാണല്ലൊ?"ദ
ുര്യോധനന് അശ്വഥാമാവിന്റെ
കൈ പിടിച്ചുകൊണ്ടു
കൃപരെ ദയനീയമായി നോക്കി. "താങ്കള്
ആചാര്യ പുത്ര നോട് വിവരം പറയു! എനിക്കതു
പറയാനുള്ള ശക്തിയില!. കൃപർ
അശ്വഥാമാവിനോടു ദ്രോണർ മരിച്ചവിവരവും,
ധൃഷ്ടദൃമ്നന് അദ്ദേഹത്തോട് കാണിച്ച
അപമാനവും വിവരിച്ചു. കൂട്ടത്തില്
യുധിഷ്ടിരന്റെ പൊളിയും വെളിപെടുത്തി.
അച്ഛന്റെ മരണവാർത്ത ശ്രവിച്ച
അശ്വഥാമാവിനു ദുഃഖം അടക്കാനായില്ല.
ദുഃഖം പാണ്ഡവരോടുള്ള
കോപമായി കത്തിക്കാളി. അദ്ദേഹം പറഞ്ഞു
"യുദ്ധത്തിന്റെ ഗതി പ്രവചനാതീതമാണ്. നേരായ
മാര്ഗ്ഗത്തിലൂടെയാണ് എന്റെ അച്ഛന്
വധിക്കപ്പെട്ടിരുന്നതെങ്കില് അതില്
ദുഖിക്കേണ്ട കാര്യമില്ല. എന്നാല്
എന്റെ അച്ഛന്റെ മരണം നേരായ
മാർഗ്ഗത്തിലല്ല. പോരാട്ടത്തില്
എന്റെ അച്ഛനെ കീഴ്പ്പെടുത്താന
് അവര്ക്കാവില്ല. യുധിഷ്ടിരന്
തന്മയത്വമായി ഒരു കളവു പറഞ്ഞു.
ധർമ്മിഷ്ടരില് ശ്രേഷ്ടനായ അദ്ധേഹത്തിന്റെ
വാക്ക് സത്യമെന്ന് അച്ഛന് വിശ്വസിച്ചു.
ധൃഷ്ടദൃമ്നന്
എന്റെ അച്ഛനെ ക്രൂരമായി അപമാനിച്ചിരിക്ക
ുന്നു. ഞാനിതിനു പകരം വീട്ടുന്നുണ്ട്.
എന്റെ കയ്യില് " നാരായണാ അസ്ത്രം " എന്ന
മഹത്തായ അസ്ത്രമുണ്ട്. ഞാനത്
പാണ്ഡവരുടെ മേല് പ്രയോഗിക്കും.
ദുര്യോധനാ ! അങ്ങ് ലോകനാഥനാകാന്
തയ്യാരെടുത്തോളു ! ഞാന് ഉടന്
തന്നെ ചതിയരായ പാണ്ഡവരെ വധിച്ചു
അങ്ങയുടെ സിംഹാസനം നിലനിർത്തും !
അശ്വഥാമാവിന്റെ വാക്കുകള് സത്യമെന്ന്
വിശ്വസിക്കാം" കൌരവസൈന്യം ദുഃഖം മറന്നു
ഹർഷാരവം മുഴക്കി. അവര്ക്കൊരു പുതുജീവന്
കൈവന്ന പോലയായി. അവർ ആചാര്യ
പുത്രന്റെ കീഴില് അണിനിരന്നു യുദ്ധ
രംഗത്തേക്ക് പുറപ്പെട്ടു. കൗരവ സൈന്യത്തില്
നിന്നുയര്ന്ന ഗര്ജ്ജന സ്വരം യുധിഷ്ടിരന്
ശ്രദ്ധിച്ചു. ആചാര്യ പുത്രന് ദുഃഖം വെടിഞ്ഞു
തങ്ങളോടു പ്രതികാരം ചെയ്യാന്
ഇറങ്ങി പുറപ്പെട്ടിരിക്കുന്നു !
ജ്യേഷ്ഠന്റെ മനോഗതം ശ്രദ്ധിച്ച അര്ജ്ജുനന്
പറഞ്ഞു "ശരിയാണ് ! അശ്വഥാമാവിന്റെ
ശബ്ദം ആണ് മുന്നില് കേലക്കുന്നത്. അങ്ങു
ഏതുവിധത്തിലും വിജയം വരിക്കാനായി ഷന്തവ്യ
ഒരു പൊളി പറഞ്ഞിരിക്കുന്നു.
അങ്ങയുടെ വാക്കുകള് വിശ്വസിച്ചാണ് ഗുരു
ആയുധം തഴെ വെച്ചത്. ധൃഷ്ടദൃമ്നന്റെ
പ്രവർത്തി ഒട്ടും ന്യായീകരിക്കാനാവില്ല.
അദ്ദേഹം ഗുരുവിനെ വളരെ നിന്ദ്യമായി അപമാന
ുന്നു. ജയത്തിനു വേണ്ടി നമ്മള് രക്തദാഹികളായി !
പാവം ! എന്റെ ആചാര്യന് !
അദ്ദേഹം നമ്മളെയെല്ലാം എത്രമാത്രം സ്നേഹി
ു? നേർക്കുനേർ യുദ്ധം ചെയ്യുമ്പോള് പോലും ആ
വാത്സല്യം ഞാന് അനുഭവിച്ചറിഞ്ഞിരുന്നു.
എന്റെ ജ്യെഷ്ടാ ! അങ്ങിന്നു പറഞ്ഞ കളവു
നിസ്സാരമെന്ന് കരുതുന്നു ഉണ്ടോ ?ഈ അധമ
പ്രവര്്ത്തി മൂലം അങ്ങയുടെ യശസ്സിനു
തന്നെ കളങ്കം വന്നില്ലേ ?
ആചാര്യനെ വധിക്കരുതെന്ന് ഞാന്
എത്രവട്ടം നിങ്ങളോട് കേണു പറഞ്ഞു ?
ആരും എന്റെ വാക്കുകള്ക്ക് വില നല്കിയില്ല.
ഇനി വരുന്നത് നമുക്ക് ഒന്നിച്ചു അനുഭവിക്കാം "
ദേഷ്യത്തില് തുടങ്ങിയ
അര്ജ്ജുനന്റെ സംസാരം ദുഖതപ്തമായ
ഇടര്ച്ചയോടെ നിർത്തി. അദ്ദേഹം തല
കുമ്പിട്ടിരുന്നു.
മഹാഭാരതം ഭാഗം 45
പരിത്രാണായ സാധൂനാം,
വിനാശായ ച ദുഷു്കൃതാം,
ധര്മ്മസംസ്ഥാപനാര്ത്ഥായ,
സംഭവാമി യുഗേ യുഗേ.
മഹാഭാരതം പാര്ട്ട് 10 (തുടർച്ച)...
ദ്രോണപര്വ്വം - പാര്ട്ട് III (രാത്രി യുദ്ധം -
ദ്രോണ വധം)
ആചാര്യന് കൊല്ലപ്പെട്ട
സത്യം ദുര്യൊധനില് ഏറെ ദുഃഖം ഉളവാക്കി.
ഏറെ നേരെത്തേക്ക് മിണ്ടാന്
പോലും കഴിയാതെ സ്തബ്ദനായി നിലകൊണ്ടു.
അദ്ദേഹം ഓർത്തു "ആചാര്യന്
തനിക്കുവേണ്ടി ഉര്ദ്ധന്
നിലക്കും വരെ യുദ്ധം ചെയ്യുമെന്നു പ്രതിജ്ഞ
ചെയ്തിരുന്നു. "മഹാരഥനായ
അദ്ദേഹം തന്റെ വാക്ക് പാലിച്ചിരിക്കുന്നു.
എന്നാല് അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്
തനിക്കായില്ല. ഏറെ മാനസിക വേദന താന്
മൂലം അദ്ദേഹം ഏറ്റു വാങ്ങി. ഈ പാപം ഏതു
പുണ്യ നദിയില് സ്നാനം ചെയ്താണ് ഞാന്
എന്നില്നിന്നു ഒഴിവാക്കുക?" ദുഃഖ ഭാരത്താല്
അദ്ദേഹം തല കുമ്പിട്ടിരുന്നു." ജയം എന്ന
മോഹം തന്നെ ദുര്യോധനില് നിന്നു അകന്നു.
ഈ സമയം ദ്രോണ പുത്രന് അശ്വഥാമാവ്
അങ്ങോട്ട് കടന്നുവന്നു. കൗരവ
സൈന്യാധിപരുടെ ദുഃഖ ഹേതു
അറിയാതെ അദ്ദേഹം കുഴങ്ങി.
"എന്താണിങ്ങനെ? നിങ്ങളില് നിന്നു ഒരു
വാക്കുപോലും പുറപ്പെടുന്നില്ല?
രാധേയനെ കണ്ടാല് യുദ്ധത്തില്
തോല്വി സംഭവിച്ച മട്ടുണ്ട്.
അങ്ങനെ ഒരിക്കലും ഉണ്ടാകാന് ഇടയില്ല.
എന്റെ അച്ഛന്റെ കഴിവില് എനിക്ക്
വിശ്വാസമുണ്ട്.
അദ്ദേഹം രാജാവിനുവേണ്ടി ജീവന്
കളഞ്ഞും പോരാടും. എന്താണ് സംഭവിച്ചത്?
നമ്മുടെ പ്രിയപ്പെട്ടവർ
ആരെങ്കിലും മരിച്ചോ ? രാജാവേ !
അങ്ങും അത്യന്തം ദുഖിതനാണല്ലൊ?"ദ
ുര്യോധനന് അശ്വഥാമാവിന്റെ
കൈ പിടിച്ചുകൊണ്ടു
കൃപരെ ദയനീയമായി നോക്കി. "താങ്കള്
ആചാര്യ പുത്ര നോട് വിവരം പറയു! എനിക്കതു
പറയാനുള്ള ശക്തിയില!. കൃപർ
അശ്വഥാമാവിനോടു ദ്രോണർ മരിച്ചവിവരവും,
ധൃഷ്ടദൃമ്നന് അദ്ദേഹത്തോട് കാണിച്ച
അപമാനവും വിവരിച്ചു. കൂട്ടത്തില്
യുധിഷ്ടിരന്റെ പൊളിയും വെളിപെടുത്തി.
അച്ഛന്റെ മരണവാർത്ത ശ്രവിച്ച
അശ്വഥാമാവിനു ദുഃഖം അടക്കാനായില്ല.
ദുഃഖം പാണ്ഡവരോടുള്ള
കോപമായി കത്തിക്കാളി. അദ്ദേഹം പറഞ്ഞു
"യുദ്ധത്തിന്റെ ഗതി പ്രവചനാതീതമാണ്. നേരായ
മാര്ഗ്ഗത്തിലൂടെയാണ് എന്റെ അച്ഛന്
വധിക്കപ്പെട്ടിരുന്നതെങ്കില് അതില്
ദുഖിക്കേണ്ട കാര്യമില്ല. എന്നാല്
എന്റെ അച്ഛന്റെ മരണം നേരായ
മാർഗ്ഗത്തിലല്ല. പോരാട്ടത്തില്
എന്റെ അച്ഛനെ കീഴ്പ്പെടുത്താന
് അവര്ക്കാവില്ല. യുധിഷ്ടിരന്
തന്മയത്വമായി ഒരു കളവു പറഞ്ഞു.
ധർമ്മിഷ്ടരില് ശ്രേഷ്ടനായ അദ്ധേഹത്തിന്റെ
വാക്ക് സത്യമെന്ന് അച്ഛന് വിശ്വസിച്ചു.
ധൃഷ്ടദൃമ്നന്
എന്റെ അച്ഛനെ ക്രൂരമായി അപമാനിച്ചിരിക്ക
ുന്നു. ഞാനിതിനു പകരം വീട്ടുന്നുണ്ട്.
എന്റെ കയ്യില് " നാരായണാ അസ്ത്രം " എന്ന
മഹത്തായ അസ്ത്രമുണ്ട്. ഞാനത്
പാണ്ഡവരുടെ മേല് പ്രയോഗിക്കും.
ദുര്യോധനാ ! അങ്ങ് ലോകനാഥനാകാന്
തയ്യാരെടുത്തോളു ! ഞാന് ഉടന്
തന്നെ ചതിയരായ പാണ്ഡവരെ വധിച്ചു
അങ്ങയുടെ സിംഹാസനം നിലനിർത്തും !
അശ്വഥാമാവിന്റെ വാക്കുകള് സത്യമെന്ന്
വിശ്വസിക്കാം" കൌരവസൈന്യം ദുഃഖം മറന്നു
ഹർഷാരവം മുഴക്കി. അവര്ക്കൊരു പുതുജീവന്
കൈവന്ന പോലയായി. അവർ ആചാര്യ
പുത്രന്റെ കീഴില് അണിനിരന്നു യുദ്ധ
രംഗത്തേക്ക് പുറപ്പെട്ടു. കൗരവ സൈന്യത്തില്
നിന്നുയര്ന്ന ഗര്ജ്ജന സ്വരം യുധിഷ്ടിരന്
ശ്രദ്ധിച്ചു. ആചാര്യ പുത്രന് ദുഃഖം വെടിഞ്ഞു
തങ്ങളോടു പ്രതികാരം ചെയ്യാന്
ഇറങ്ങി പുറപ്പെട്ടിരിക്കുന്നു !
ജ്യേഷ്ഠന്റെ മനോഗതം ശ്രദ്ധിച്ച അര്ജ്ജുനന്
പറഞ്ഞു "ശരിയാണ് ! അശ്വഥാമാവിന്റെ
ശബ്ദം ആണ് മുന്നില് കേലക്കുന്നത്. അങ്ങു
ഏതുവിധത്തിലും വിജയം വരിക്കാനായി ഷന്തവ്യ
ഒരു പൊളി പറഞ്ഞിരിക്കുന്നു.
അങ്ങയുടെ വാക്കുകള് വിശ്വസിച്ചാണ് ഗുരു
ആയുധം തഴെ വെച്ചത്. ധൃഷ്ടദൃമ്നന്റെ
പ്രവർത്തി ഒട്ടും ന്യായീകരിക്കാനാവില്ല.
അദ്ദേഹം ഗുരുവിനെ വളരെ നിന്ദ്യമായി അപമാന
ുന്നു. ജയത്തിനു വേണ്ടി നമ്മള് രക്തദാഹികളായി !
പാവം ! എന്റെ ആചാര്യന് !
അദ്ദേഹം നമ്മളെയെല്ലാം എത്രമാത്രം സ്നേഹി
ു? നേർക്കുനേർ യുദ്ധം ചെയ്യുമ്പോള് പോലും ആ
വാത്സല്യം ഞാന് അനുഭവിച്ചറിഞ്ഞിരുന്നു.
എന്റെ ജ്യെഷ്ടാ ! അങ്ങിന്നു പറഞ്ഞ കളവു
നിസ്സാരമെന്ന് കരുതുന്നു ഉണ്ടോ ?ഈ അധമ
പ്രവര്്ത്തി മൂലം അങ്ങയുടെ യശസ്സിനു
തന്നെ കളങ്കം വന്നില്ലേ ?
ആചാര്യനെ വധിക്കരുതെന്ന് ഞാന്
എത്രവട്ടം നിങ്ങളോട് കേണു പറഞ്ഞു ?
ആരും എന്റെ വാക്കുകള്ക്ക് വില നല്കിയില്ല.
ഇനി വരുന്നത് നമുക്ക് ഒന്നിച്ചു അനുഭവിക്കാം "
ദേഷ്യത്തില് തുടങ്ങിയ
അര്ജ്ജുനന്റെ സംസാരം ദുഖതപ്തമായ
ഇടര്ച്ചയോടെ നിർത്തി. അദ്ദേഹം തല
കുമ്പിട്ടിരുന്നു.